ഭഗവത് ഗീത
ഒരു ദിവസം ചെന്നൈയിൽ സമുദ്രതീരത്തു ഒരു മുണ്ടും ഷാളും ധരിച്ച ഒരു ഭക്തൻ ഭഗവത് ഗീത വായിക്കുകയായിരുന്നു . അപ്പോൾ അവിടെ ഒരു ബാലൻ വന്നു പറഞ്ഞു. […]
ഒരു ദിവസം ചെന്നൈയിൽ സമുദ്രതീരത്തു ഒരു മുണ്ടും ഷാളും ധരിച്ച ഒരു ഭക്തൻ ഭഗവത് ഗീത വായിക്കുകയായിരുന്നു . അപ്പോൾ അവിടെ ഒരു ബാലൻ വന്നു പറഞ്ഞു. […]
പ്രണവപൂർവ്വമംബരം അരുണവർണ്ണമണികയായ് ഉണരൂ തരുണവീരരേ ഉണരൂ ഓമൽ സഹജരേ (2) കടലിരമ്പിയാർക്കവേ തുമുലഭേരി കാഹളം അടവി തന്റെ ഗുഹകളിൽ കൊടിയ സിംഹഗർജ്ജനം ചരണമെന്റെ ഭാരതം കരണമെന്റെ ഭാരതം
പ്രണവപൂർവ്വമംബരം.. അരുണവർണ്ണമണികയായ് Read More »
ഒരു സന്യാസിയോട് ഒരാൾ ഒരു സംശയം ചോദിച്ചു സ്വാമി എന്ത് കൊണ്ടാണ് ചില സജ്ജനങ്ങൾ പോലും ചില സമയത്ത് ക്ഷിപ്രകോപികളും അക്രമകാരികളും ചീത്ത വാക്കുകൾ പറയുന്നവരുമായിത്തീരുന്നത്.? സന്യാസി
മനസ്സിൽ നന്മയുള്ളവരായി തീരാം Read More »
പൂജ്യ ജനനി പൂജ ചെയ്യാന്‍ വെമ്പുമര്‍ച്ചനാ ദ്രവ്യമീ ഞാന്‍ മിന്നുമുജ്വലപൊന്‍ കിരീടം തന്നില്‍ മുത്തായ് തീര്‍ന്നിടേണ്ട ദിവ്യമാത്തിരുനെറ്റിയില്‍ പൊന്‍ തിലകമായിത്തീര്‍ന്നിടേണ്ട ഒരുവരും കാണാതെ കാറ്റിന്‍ കുളിര്‍മയായ് ഞാന്‍
പൂജ്യ ജനനി പൂജ ചെയ്യാന്‍ Read More »
BC ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ
പൂജ ചെയ്യാന്‍ നേരമായി പോക നാം ശ്രീകോവിലില്‍ (2) മണവുമില്ല നിറവുമില്ല കേവലം വനപുഷ്പമീ ഞാന്‍ എങ്കിലും നിന്‍ കാല്‍ക്കലെത്താന്‍ ഭാഗ്യമരുളാന്‍ കനിയണേ (2) ജീവിതത്തിന്‍ തുച്ഛനിമിഷം
പൂജ ചെയ്യാന്‍ നേരമായി Read More »
സ്വന്തം മാതൃഭൂമിക്ക് വേണ്ടി സ്വജീവൻ പോലും ബലിയർപ്പിക്കാനുള്ള സന്നദ്ധതയാണ് യഥാർഥ ദേശസ്നേഹത്തിന്റെ സാരം. ലക്ഷക്കണക്കിന് യുവാക്കൾ സ്വന്തം ജീവിതകാലം മുഴുവൻ ദേശ സ്വാതന്ത്ര്യത്തിനു വേണ്ടി അർപ്പണം ചെയ്താൽ
പരമ പൂജനീയ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ പറഞ്ഞു (Mon, 09 Jul 2018) Read More »
തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ
പുഞ്ചിരിതൂകിയെരിച്ചിടാം ജീവിത ദീപമിങ്ങേറും ഇരുട്ടകറ്റാൻ നെഞ്ചുറപ്പോടെയീ ദേശഹോമാഗ്നിയിൽ നീറിയൊടുങ്ങും ഹവിസ്സായിടാം (2) ദുർഗ്ഗമമാണതി ഘോരമാണീവഴി ഏറെയുണ്ടേറെയുണ്ടെത്തീടുവാൻ ദുർനിമിത്തങ്ങളാണൊക്കെയെന്നാകിലും നിൻശ്രുതിയുൾബലമേറ്റിടുന്നൂ (2) കത്തിയാളും വിപൽജ്വാലകളൊക്കെയും കൈത്തിരിനാളമായ് തീർന്നിടുന്നൂ കൂർത്തമുൾപ്പാതയിന്നാകവേതൂമലർ
പുഞ്ചിരിതൂകിയെരിച്ചിടാം ജീവിത Read More »